മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ നിര്‍മ്മിച്ച കെ വിദ്യയുടെ വാര്‍ത്തയ്ക്ക് വിശദാംശങ്ങള്‍ തേടി കോളേജിലെത്തിയ പ്രിന്‍സിപ്പാളിനോടും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പ്രതികരണം തേടുന്നതിനിടെ വിദ്യാര്‍ത്ഥി പ്രതിനിധികളിലൊരാളാണ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം ഉയര്‍ത്തിയത്.